Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Employment Service

ഈജിയൻ തൊഴുത്തായ പൊതു തൊഴിൽ നിയമനം

വലതുപക്ഷ സർക്കാരിന്‍റെ ഭരണകാലത്ത് ക്രമംവിട്ട നിയമനങ്ങൾ പൊതുവെ കുറഞ്ഞ തോതിലായിരുന്നു. മുഖ്യമായി നാലു ഭരണ സംവിധാനങ്ങളിലൂടെയാണ് അക്കാലത്ത് അനധികൃത നിയമനങ്ങൾ അരങ്ങേറിയത്:

(1) കെഎസ്ആർടിസിയിൽ ആയിരം താത്കാലിക ഡ്രൈവർ/കോണ്‍ട്രാക്ടർമാരെ പിഎസ്സി ലിസ്റ്റ് മറികടന്നു നിയമിച്ചു. (2) സഹകരണ മേഖലയിൽ നൂറുകണക്കിന് ക്ലാർക്കുമാരെ രാഷ്‌ട്രീയ പരിഗണന വച്ചു നിയമിച്ചു. (3) തദ്ദേശ സ്വയംഭരണ വകുപ്പിൽ 300 ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തിൽ എംപ്ലോയ്മെന്‍റ് ലിസ്റ്റിനെ മറികടന്നു നിയമനം നൽകി. (4) കെഎസ്ഇബിയിൽ ഇരുനൂറ് ടെക്നിക്കൽ സഹായികളെ സ്വകാര്യ കണ്‍സൾട്ടിംഗ് മുഖേന നിയമിച്ചു.

മേൽപ്രകാരമുള്ള വലതുപക്ഷ സർക്കാരിന്‍റെ അനധികൃത നിയമന രീതികളെ അക്കാലത്തെ പ്രതിപക്ഷവും സംഘടിത യുവജന പ്രസ്ഥാനങ്ങളും നിശിതമായി വിമർശിച്ചിരുന്നു. സഹകരണമേഖലയെ തകർത്തതായി പരക്കെ പ്രതിപക്ഷ ആരോപണങ്ങൾ ഉയർന്നു.

ഒന്നാം ഇടതു സർക്കാർ (2016-21)

ഈ ഭരണ കാലഘട്ടത്തിൽ പൊതുഭരണരംഗത്ത് വലിയ തോതിലുള്ള നിയമന പ്രതിസന്ധികളുണ്ടായി. പൊതുമേഖലകളിൽ താത്കാലികക്കാരെ വലിയ തോതിൽ നിയമിക്കുകയും പിന്നീട് സ്ഥിരമാക്കുകയും ചെയ്തു. ഇവ മുഖ്യമായി (1) കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷനിൽ 1500 സെയിൽസ്മാൻമാരെയാണ് താത്കാലികമായി നിയമിച്ച് പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്തത്.

(2) കെഎസ്ആർടിസിയിൽ 3000 എം പാനൽ കണ്ടക്‌ടർമാരെ പ്രൊവിഷണലായി നിയമിച്ചു. (3) വിവിധ സർക്കാർ വകുപ്പുകളിലായി 800 ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ പല കോണ്‍ട്രാക്‌ട് ഏജൻസികൾ മുഖേന നിയമിച്ചു. (4) ദേവസ്വം ബോർഡുകളിൽ ഏതാണ്ട് നാനൂറ് (400) ക്ലാർക്കുമാരെ പിഎസ്‌സി ലിസ്റ്റിന് പുറമെനിന്നു നിയമിച്ചു. (5) സഹകരണ സ്ഥാപനങ്ങളിൽ ബാങ്ക് സ്റ്റാഫായി 1,200 പേരെ രാഷ്‌ട്രീയ പരിഗണനകൾ വച്ചു നിയമിച്ചു.

ഇവ മിക്കവയും കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടു. കോടതി പരക്കെ വ്യക്തമാക്കിയത്, താത്കാലിക ക്രമപ്രകാരമല്ലാത്ത നിയമനങ്ങളെ സ്ഥിരപ്പെടുത്തരുതെന്നായിരുന്നു. പിഎസ്‌സിയും തുടർച്ചയായ താത്കാലിക നിയമനങ്ങളെ അംഗീകരിച്ചില്ല. മെറിറ്റ് അടിസ്ഥാനപ്പെടുത്തി വകുപ്പുതല നിയമന രീതികൾ അവലംബിക്കുവാൻ നിഷ്കർഷിച്ചു.

രണ്ടാം ഇടതു സർക്കാർ (2021-2026)

നിലവിലെ എൽഡിഎഫ് സർക്കാരിന്‍റെ ഭരണ കാലഘട്ടത്തിലുടനീളം അനധികൃത കോണ്‍ട്രാക്ച്വൽ, താത്കാലിക നിയമനങ്ങൾക്കെതിരേ തീവ്രമായ പ്രതിഷേധങ്ങളും സമരങ്ങളും അരങ്ങേറി.

അനേകായിരം അനധികൃത നിയമനങ്ങൾ, സർക്കാർ കോർപറേഷനുകളിൽ, യൂണിവേഴ്സിറ്റികളിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ, മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിൽ പരക്കെ അരങ്ങേറിയ അവസ്ഥയാണ് നടമാടിയത്. പ്രധാനമായി (1) കെഎസ്ആർടിസിയിൽ 4,000 താത്കാലിക ഡ്രൈവർമാരെ കോണ്‍ട്രാക്‌ട് അടിസ്ഥാനത്തിൽ നിയമിച്ചു. (2) കേരള സ്റ്റേറ്റ് ബെവറേജസ് കോർപറേഷനിൽ 2,000 സെയിൽസ് അസിസ്റ്റന്‍റുമാരെ താത്കാലികമായി നിയമിച്ചു. (3) യൂണിവേഴ്സിറ്റികളിൽ 2,000 അസിസ്റ്റന്‍റ് പ്രഫസർമാരെയും ക്ലാർക്കുമാരെയും നിയമാനുസൃതമല്ലാതെയുള്ള രീതികളിലൂടെ നിയമിച്ചു. (4) കിഫ്ബി ഇതര അനുബന്ധ ഏജൻസികൾ മുഖേന 150 പ്രോജക്ട് കണ്‍സൾട്ടന്‍റുമാരെ പിഎസ്സിയെ മറികടന്നു നിയമിച്ചു. (5) തദ്ദേശ സ്വയംഭരണ വകുപ്പിൽ 1,000 സാങ്കേതിക ഇതര പ്രോജക്റ്റ് സ്റ്റാഫിനെ താത്കാലിക അടിസ്ഥാനത്തിൽ നിയമിച്ചു.

പൊതുജന വിയോജിപ്പും യുവജന പ്രതിഷേധങ്ങളും

വലിയ വിഭാഗം യുവാക്കൾ രാഷ്‌ട്രീയ പ്രവർത്തനം മുഖ്യതൊഴിലായി സ്വീകരിച്ചുവരുന്ന സ്ഥിതി നമുക്കു ചുറ്റുമുണ്ട്.

സുതാര്യവും നിയമാനുസൃതവുമല്ലാത്ത തരത്തിൽ സർക്കാർ-പൊതുമേഖലയിലെ തൊഴിൽ നല്കൽ സംസ്കാരം സംസ്ഥാനത്ത് വലിയ സാമൂഹിക പ്രതിസന്ധികൾ സൃഷ്‌ടിച്ചിരിക്കുന്നു. നിലവിൽ പ്രതിഷേധങ്ങളും എതിർപ്പും മുഖ്യമാരളത്തിലെ തൊഴിൽരംഗം പ്രതിസന്ധികളിലാണ്. പിന്നിട്ട ദശാബ്ദത്തിൽ (2015-2025) അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ നിരക്ക് 28-30 ശതമാനമായി തുടരുന്നു. ജോലിക്കായി 23 ലക്ഷം യുവജനങ്ങൾ നിലവിൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നു. ഇവരിൽ 94 ശതമാനവും എസ്എസ്എൽസിക്കുമേൽ വിദ്യാഭ്യാസം നേടിയവരാകുന്നു. 2025ൽ കേരളത്തിലെ പൊതു തൊഴിലില്ലായ്മയുടെ 7-8% നിരക്ക് ദേശീയയും ഉണ്ടാകുന്നത് (1) പിഎസ്‌സി റാങ്ക് ഹോൾഡർമാരുടെ സംഘടനകൾ. (2) തൊഴിൽരഹിത യുവജന സംഘടനകൾ. (3) നിയമ പരീക്ഷ/സംരക്ഷ തേടിയുള്ള കോടതി വ്യവഹാരങ്ങൾ എന്നിവയിലൂടെയാണ്.

കോടതി ഇടപെടൽ പരിമിതം

കോടതികളുടെ സമയോചിത ഇടപെടലുകൾ കേരളത്തിലെ പൊതു തൊഴിൽ നിയമന രംഗത്തെ കുറ്റമറ്റതാക്കാൻ പല അവസരങ്ങളിലും സർക്കാരിനെ നിർബന്ധിതമാക്കിയിട്ടുണ്ട്.

(1) സ്ഥിരപ്പെടുത്താനുള്ള രീതി, സമീപനങ്ങൾ, എന്നിവ നിയമ-മത്സരാധിഷ്ഠിത തൊഴിൽ നൽകൽ, ഉറപ്പാക്കലിനെ മറികടക്കാൻ പാടില്ല.

(2) താത്കാലിക നിയമനങ്ങൾ തികച്ചും തത്കാലത്തേയ്ക്കാവട്ടെ.

(3) പൊതു തൊഴിൽ ആകെ മൊത്തം സുതാര്യവും നിയമാനുസൃതവും തുല്യ അവസരങ്ങൾ ഉറപ്പാവുന്നതുമാകണം.

പിഎസ്‌സിയെ മറികടക്കുന്നുവോ?

പൊതു തൊഴിൽ നൽകൽ മികവുറ്റതാക്കാൻ കേരള പിഎസ്‌സി വർഷങ്ങളായി സ്തുത്യർഹമായ റോളാണ് നിർവഹിച്ചു വരുന്നത്. വ്യവസ്ഥാപിത സംവിധാനങ്ങളായ പിഎസ്സി, എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് എന്നിവയെ നോക്കുകുത്തികളാക്കരുത്.

Latest News

Corehub Up